Your Image Description Your Image Description

കൊല്ലം: ജില്ലയിൽ കാലവർഷം ശക്തിപ്രാപിച്ചതോടെ വൈറൽപനിയും ഡെങ്കിയും വ്യാപിക്കുന്നു. സാംക്രമിക രോഗങ്ങൾ ജില്ലയിൽ പടരുമ്പോഴും പ്രതിരോധം തീർക്കുന്നതിൽ അധികൃതരുടെ അനാസ്ഥ തുടരുകയാണ്. ജില്ലയുടെ മിക്കയിടങ്ങളിലും കൊതുകുനിർമാർജന പരിപാടികൾ നടപ്പായിട്ടില്ല.

പനിയുമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചികിത്സതേടുന്നവരുടെ എണ്ണം ദിനേന വർധിച്ചുവരുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച മാത്രം ജില്ലയിൽ ലക്ഷണവുമായി എത്തിയ 17പേർക്കും ഡെങ്കി സ്ഥിരീകരിച്ചിരുന്നു. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും മറ്റ് ആശുപത്രികളിലുമൊക്കെ ചികിത്സതേടിയെത്തുന്നവരുടെ എണ്ണം ഇതിലും കൂടുതലാണ്.

കഴിഞ്ഞ ചൊവ്വാഴ്ച സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച 59 വയസ്സുള്ള തലവൂർ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അയൽജില്ലയായ ആലപ്പുഴയുൾപ്പെടെ കോവിഡ് കേസുകൾ വർധിക്കുമ്പോഴും ആരോഗ്യപ്രവർത്തകരുടെ നിസ്സംഗത തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *