Your Image Description Your Image Description

ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം ജനങ്ങളെ ഭീതിയിലാഴ്ത്തി. കരിമ്പ പഞ്ചായത്തിലെ മൂന്നേക്കറിന് സമീപം മരുതംകാട് പ്രദേശത്താണ് കൊമ്പനുൾപ്പെടെ മൂന്നംഗ കാട്ടാനക്കൂട്ടം ഇറങ്ങിയത്. മരുതംകാട് ആനക്കല്ല് ക്വാറിയുടെ മുകളിലാണ് കാട്ടാനകൾ എത്തിയത്. ക്വാറിയുടെ താഴേക്ക് കാട്ടാനകൾ ഇറങ്ങിയാൽ മൂന്നേക്കറിലും പരിസരങ്ങളിലുമുള്ള ജനവാസ മേഖലയിലാണ് എത്തുക.

ശനിയാഴ്ച രാവിലെ 11 മണിയോടെ സമീപത്തെ പറമ്പുകളിൽ ജോലി എടുക്കുന്ന തൊഴിലാളികളാണ് കാട്ടാനകളെ കണ്ടത്. ഉടൻ വനപാലകരെ വിവരമറിയിച്ചു. സ്ഥലത്തെത്തത്തിയ ദ്രുത പ്രതികരണ സേനയും വനപാലകരും കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ ഇറങ്ങാതിരിക്കാൻ നടപടിയെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *