Your Image Description Your Image Description

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കൽ ആശാ വർക്കർമാർ നടത്തുന്ന സമരത്തെ അധിക്ഷേപിച്ച് മന്ത്രി വി.ശിവൻകുട്ടി. സമരം രാഷ്ട്രീയപ്രേരിതമാണെന്നും സാംസ്കാരിക നായകർ ഈ യാഥാർഥ്യം മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

വി.ശിവൻകുട്ടിയുടെ പ്രതികരണം….

ആശമാരെ കേന്ദ്രസർക്കാർ ഇതുവരെ ഒരു തൊഴിലാളി വിഭാഗമായി അംഗീകരിച്ചിട്ടില്ല. ആരംഭത്തിൽ ലഭിച്ച ഇൻസെന്‍റാവ് മാത്രമാണ് ഇന്നും കേന്ദ്രം നൽകുന്നത്. എന്നാൽ ആശമാർക്ക് മികച്ച ഓണറേറിയം നൽകുന്ന സംസ്ഥാനമായി കേരളം മാറി.

2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ ആശമാർക്ക് ഓണറേറിയമായി ആയിരം രൂപ മാത്രമായിരുന്നു. തുടർന്ന് ആകെ 6000 രൂപയുടെ വർധനവാണ് എൽഡിഎഫ് സർക്കാർ നൽകിയത്.

നിലവിൽ 7000 രൂപ ഓണറേറിയവും ഇൻസെന്‍റീവും ഉൾപ്പെടെ നല്ല സേവനം ചെയ്യുന്നവർക്ക് 13000 രൂപവരെ ലഭിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *