Your Image Description Your Image Description

വേനൽ കനക്കുന്നതിനിടെ അവധിക്കാലം വരവായി. ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ പൊതു-സ്വകാര്യ സ്കൂളുകൾ പരീക്ഷാ തിരക്കും കഴിഞ്ഞ് ജൂലൈ ആദ്യവാരത്തോടെ അവധിയിലേക്ക് പ്രവേശിക്കുന്നു. നാട്ടിലേക്ക് പോകുന്ന പ്രവാസികളും, വിവിധ രാജ്യങ്ങളിലേക്ക് അവധിക്കാലം ആസ്വദിക്കാനായി യാത്രചെയ്യുന്ന സ്വദേശികളും മറ്റു ദേശക്കാരും ഉൾപ്പെടെ വരാനിരിക്കുന്നത് വിമാനത്താവളത്തിലെ തിരക്കേറിയ നാളുകൾ.

രാജ്യത്തിന് അകത്തേക്കും പുറത്തേക്കും സന്ദർശക തിരക്കേറുേമ്പാൾ വിമാനത്താവളത്തിലെ തിരക്ക് നിയന്ത്രിക്കാൻ വിപുലമായ സംവിധാനങ്ങളാണ് അധികൃതർ ഒരുക്കുന്നത്. അതിൽ പ്രധാനമാണ് ഹമദ് വിമാനത്താവളത്തിൽ കുട്ടികൾക്കും ഇലക്ട്രോണിക് ഗേറ്റുകൾ (ഇ-ഗേറ്റ്) ഉപയോഗിക്കാൻ സൗകര്യമൊരുക്കുന്ന സംവിധാനമെന്ന് എയർപോർട്ട് പാസ്പോർട്ട് വിഭാഗത്തിലെ ക്യാപ്റ്റൻ അലി അഹ്മദ് അൽ കുവാരി പറഞ്ഞു. കുട്ടികളുമായി യാത്രചെയ്യുന്ന കുടുംബങ്ങൾക്ക് വിമാനത്താവളത്തിലെ കാത്തിരിപ്പ് സമയം കുറച്ച്, ഇ-ഗേറ്റ് വഴി വേഗത്തിൽ ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കി യാത്ര സാധ്യമാക്കും.

Leave a Reply

Your email address will not be published. Required fields are marked *