Your Image Description Your Image Description

ആണവ വിഷയവുമായി ബന്ധപ്പെട്ട് ഇറാനും അമേരിക്കയും നടത്താനിരുന്ന നാലാംഘട്ട ചർച്ച മാറ്റിവെച്ചതായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി അറിയിച്ചു. ചർച്ച ശനിയാഴ്ച റോമിൽ നടക്കുമെന്ന് കരുതിയിരിക്കവേയാണ് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെ ഒമാൻ വിദേശകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ലോജിസ്റ്റിക്കൽ കാരണങ്ങളാലാണ് മാറ്റിവെച്ചതെന്നും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും ബദർ എക്സിൽ കുറിച്ചു. ഫ്രാൻസിസ് മാർപാപ്പ മരിച്ചതിനെത്തുടർന്ന് പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവ് വത്തിക്കാൻ ഉടൻ ആരംഭിക്കും. ഈ സാഹചര്യത്തിലാണ് ഇന്നത്തെ ചർച്ച നടക്കാതെപോയതെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇറാനും യു.എസും തമ്മിലുള്ള മൂന്ന് റൗണ്ട് ചർച്ചകൾക്കും അൽ-ബുസൈദി മധ്യസ്ഥത വഹിച്ചിരുന്നു. മസ്കത്തിൽ ചേർന്ന മൂന്നാംഘട്ട ചർച്ചയിൽ പ്രധാന തത്ത്വങ്ങൾ, ലക്ഷ്യങ്ങൾ, സാങ്കേതിക ആശങ്കകൾ എന്നിവയെല്ലാം അഭിസംബോധന ചെയ്യുകയുണ്ടായി. മൂന്നാംഘട്ട ചർച്ചകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും ഇറാനും അമേരിക്കയും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും യു.എസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോ ആയിരുന്നു ചർച്ചകൾക്ക് നേതൃത്വം നൽകിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *