Your Image Description Your Image Description

മോസ്കോ: പോൾട്ടാവയിൽ റഷ്യൻ നടത്തിയ മിസൈലാക്രമണത്തിൽ 41 പേർ കൊല്ലപ്പെടുകയും 180ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു . ഖാർക്കീവിൽ നിന്ന് ഏകദേശം 130 കിലോമീറ്റർ അകലെയുള്ള നഗരത്തിലാണ് ആക്രമണ൦ നടന്നത് . അതേസമയം ആക്രമണത്തിന് ഉപയോഗിച്ചത് ബാലിസ്റ്റിക് മിസൈലാണെന്നാണ് പുറത്ത് വരുന്ന വിവരം . എന്നാ, യുക്രൈനിലെ സൈനിക പരിശീലന കേന്ദ്രമാണ് അക്രമിക്കപ്പെട്ടത് എന്നൊരു അഭ്യൂഹവും നിലനിൽക്കുന്നുമുണ്ട്.

ഇതിനിടയിൽ ,ആക്രമണത്തിൽ പ്രതികരിച്ച് കൊണ്ട് യുക്രൈൻ പ്രസിഡന്‍റ് വ്ലാദമിർ സെലൻസ്കി രംഗത്തെത്തി. അദ്ദേഹം തന്റെ ടെലിഗ്രാം വീഡിയോയിലൂടെ പോൾട്ടാവയിലെ വിദ്യാഭ്യാസ സ്ഥാപനവും ആശുപത്രിയുമാണ് ആക്രമിക്കപ്പെട്ടതെന്നാണ് അറിയിച്ചത് .

 

 

 

Leave a Reply

Your email address will not be published. Required fields are marked *