Your Image Description Your Image Description

കലാവസ്ഥ കടുത്ത ചൂടിലേക്ക് മാറുന്നതിനസുസരിച്ച് സൗദിയിലെ ഈത്തപ്പഴ വിപണിയും സജീവമാവുകയാണ്. ഇത്തവണ അൽ അഹ്സ മരുപ്പച്ചയിലെ ഈത്തപ്പന തോട്ടങ്ങളിൽനിന്നുള്ള അതിവിശിഷ്ടമായ ഈത്തപ്പഴങ്ങളാണ് വിപണിയിലേക്ക് ആദ്യമെത്തിയത്. ഒരു വർഷത്തിലധികം നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ അൽ അഹ്സയിലെ തോട്ടങ്ങളിൽ വാർഷികവിളവെടുപ്പിന്റെ ആദ്യഘട്ടങ്ങൾക്ക് തുടക്കമായി.

മൃദുവായതും നേരത്തെ പാകമാകുന്നതുമായ ‘റുത്തബ്’ പഴങ്ങൾ അൽ അഹ്സയിൽനിന്ന് സൗദിയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള വിപണികളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. പ്രദേശിക ഈത്തപ്പഴവിപണിയിലെ അതിപ്രധാന സമയം കൂടിയാണ് റുത്തബ് വിളവെടുപ്പുകാലം. ഉയർന്ന വിലയും ഏറ്റവും കൂടുതൽ ആവശ്യക്കാർ ഈ സമയത്ത് ലഭ്യമാകുന്ന റുത്തബ് ഈത്തപ്പഴങ്ങൾക്കാണ്. സാധാരണ മേയ് അവസാനം മുതൽ ജൂൺവരെയാണ് ഇതിന്റെ വിളവെടുപ്പ് കാലമെങ്കിലും ചൂട് കഠിനമാകാൻ വൈകിയത് വിളവെടുപ്പിനേയും വൈകിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts