Your Image Description Your Image Description

ബഹ്റൈനിൽ ഞണ്ടുകളെ പിടിക്കുന്നതിനുള്ള കഴിഞ്ഞ രണ്ട് മാസമായി തുടരുന്ന നിരോധനം നീക്കിയതായി സുപ്രീം കൗൺസിൽ ഫോർ എൻവയൺമെന്റ് അറിയിച്ചു. ഞണ്ടുകളെ പിടിക്കുന്നതിനും വ്യാപാരം ചെയ്യുന്നതിനും ഏർപ്പെടുത്തിയ നിരോധനമാണ് പിൻവലിച്ചത്. ഉത്തരവ് മേയ് 15 മുതൽ പ്രാബല്യത്തിൽ വരും. ഞണ്ടുകളുടെ പ്രജനന കാലം കണക്കാക്കിയാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. സമുദ്രജീവികളെ സംരക്ഷിക്കുക, പാരിസ്ഥിതിക സന്തുലിതാവസ്ഥക്ക് സംഭാവന നൽകുക എന്നിവ ലക്ഷ്യമിട്ടാണിത്.

അതേസമയം ബഹ്റൈനിലെ‍യും ജി.സി.സി രാജ്യങ്ങളിലെയും അധ്യാപകർ തങ്ങളുടെ ജോലികളിൽ നിർമിതബുദ്ധി (എ.ഐ) ഉപ‍യോഗിക്കണമെന്ന ആശയവുമായി അപ്ലൈഡ് സയൻസസ് സർവകലാശാലയിലെ പ്രൊഫസർ ഓസ്നാബ്രൂക്ക് തോമസ് ഹോഫ്മാൻ. അധ്യാപകരെ മാറ്റിസ്ഥാപിക്കാനല്ല മറിച്ച് ജോലികൾ എളുപ്പമാക്കാനും വിദ്യാഭ്യാസം മെച്ചപ്പെടുത്താനുമാണ് ഈ ആശയമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *