Your Image Description Your Image Description

പ്രവാസികൾ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിൽ വർധനവ്.റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ‘ഇന്ത്യ റെമിറ്റൻസ് സർവേ’യിലാണ് പുതിയ കണ്ടെത്തൽ. 2010-11 കാലത്ത് ഇന്ത്യയുടെ പ്രവാസ വരുമാനം 4.4 ലക്ഷം കോടി (5560 കോടി ഡോളർ) രൂപ ആയിരുന്നു. ഇത് 2023-24ൽ 9.94 ലക്ഷം കോടിയായി (11,890 കോടി ഡോളർ) വർധിച്ചു. അതേസമയം, ഇക്കാലയളവിൽ ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള വരുമാനം കുറഞ്ഞതായും സർവേ ഫലം വ്യക്തമാക്കുന്നു. വിദേശ പണം കൂടുതലെത്തുന്നത് മഹാരാഷ്ട്രയിലേക്കാണ്; തൊട്ടുപിന്നിൽ കേരളമുണ്ട്.

മൊത്തം പ്രവാസ വരുമാനത്തിൽ 27.7 ശതമാനവും യു.എസിൽനിന്നാണ്. 19.2 ശതമാനവുമായി യു.എ.ഇ ആണ് രണ്ടാമത്. 10.8 ശതമാനവുമായി ബ്രിട്ടൻ മൂന്നാമതും സൗദി (6.7 ശതമാനം) നാലാമതുമാണ്.ഇന്ത്യയിൽനിന്ന് ഏറ്റവും കൂടുതൽ കുടിയേറ്റം നടക്കുന്ന കാനഡയിൽനിന്നുള്ള വരുമാനം മൊത്തം പണത്തിന്റെ 3.8 ശതമാനം മാത്രം.2016-17 കാലത്ത് യു.എ.ഇയിൽനിന്നുള്ള വരുമാനം 26.9 ശതമാനമായിരുന്നത് ഇപ്പോൾ 19ലേക്ക് ഇടിഞ്ഞു; ഇതേ കാലയളവിൽ സൗദിയുടേത് 11.6 ശതമാനത്തിൽനിന്ന് 6.7ലേക്ക് ചുരുങ്ങി. കുവൈത്തിൽനിന്നുള്ള വരുമാനവും പകുതിയായി.

Leave a Reply

Your email address will not be published. Required fields are marked *