Your Image Description Your Image Description

തൃശൂർ: വന്യജീവി ആക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് സുരക്ഷയൊരുക്കാൻ ആവശ്യത്തിന് ജീവനക്കാരില്ലാതെ വനം വകുപ്പ്. കാട്ടാനശല്യവും  പുലിയുടെ  ആക്രമണവും നിരന്തരമായി ഉണ്ടാകുന്ന വാഴച്ചാൽ, പീച്ചി, ചാലക്കുടി ഡിവിഷനുകളിൽപോലും ആവശ്യമായ ബീറ്റ് ഓഫീസറില്ല.  വനത്തിൽ എന്ത് പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോഴും ആദ്യം സേവന രംഗത്തെത്തുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ തസ്തികയിൽ ജില്ലയിൽ നാല് ഡിവിഷനുകളിലായി 42 പേരുടെ ഒഴിവാണുള്ളത്.

ഒഴിവ് നികത്താത്തതിനെതിരെ പ്രതിഷേധം ശക്തമായപ്പോൾ പി.എസ്.സി 22 പേരുടെ റാങ്ക് ലിസ്റ്റ് മാത്രം പ്രസിദ്ധീകരിച്ചിരുന്നു. ഇവരുടെ പരിശീലനം ആരംഭിച്ചെങ്കിലും എത്രപേരുടെ സേവനം വകുപ്പിന് ലഭ്യമാകുമെന്ന് അറിയില്ല. വന്യജീവി ആക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതപുലർത്തേണ്ട ജോലിയായതിനാൽ പലരും മറ്റു ജോലികൾ ലഭിച്ചാൽ വനംവകുപ്പിലെ ജോലി ഉപേക്ഷിച്ച് പോകുന്ന സാഹചര്യവുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *