Your Image Description Your Image Description

തിരുവനന്തപുരം: ഓൺലൈനായി ടിക്കറ്റ് റദ്ദാക്കുമ്പോൾ ഈടാക്കുന്ന ‘ക്ലർക്കേജ്’ നിരക്കിൽ കുറവ് വരുത്താൻ റെയിൽവേയിൽ ആലോചന. റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ, വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ, ആർ.എ.സി ടിക്കറ്റുകൾ എന്നിവ റദ്ദാക്കുമ്പോൾ യാത്രാക്കൂലി തിരികെ നൽകുന്നതിന് ക്ലറിക്കൽ ജോലിക്ക് ഈടാക്കുന്ന നിരക്കാണ് ക്ലർക്കേജ്. നിലവിൽ കാൻസലേഷൻ നടപടിക്രമങ്ങളെല്ലാം ഓൺലൈനിലാണ്. ക്ലർക്കേജ് അവസാനിപ്പിച്ചാലും റെയിൽവേക്ക് അധിക ബാധ്യതയില്ല.

ടിക്കറ്റ് നിരക്കിലും തത്കാലിലും വെയ്റ്റിങ് ലിസ്റ്റിലുമെല്ലാം മാറ്റങ്ങൾ വന്ന ജൂലൈ ഒന്നു മുതൽ ക്ലർക്കേജ് ഒഴിവാക്കലും റെയിൽവേയുടെ പരിഗണനയിലുണ്ടായിരുന്നു. പക്ഷേ ഇതൊഴികെ ബാക്കിയെല്ലാം നടപ്പാക്കുകയായിരുന്നു. പഠന നടപടികൾ പൂർത്തിയായില്ലെന്നാണ് കാരണമായി റെയിൽവേ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, വരുമാനം വർധിപ്പിക്കുന്നതിന് കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്ന ഘട്ടത്തിൽ കൈ നനയാതെ കിട്ടിയിരുന്ന തുക റെയിൽവേ വേണ്ടെന്ന് വെക്കുമോ എന്നതിലും അവ്യക്തത അവശേഷിക്കുന്നുണ്ട്.

Related Posts