Your Image Description Your Image Description

പിണറായി സർക്കാരുടെ പിടിപ്പുകേടാണ് ആശാവർക്കർമാർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് കാരണമെന്ന് ചാണ്ടി ഉമ്മൻ. പാളയം വിത്ത് സാക്ഷി മണ്ഡപത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ സദസ്സിൽ സംസാരിച്ച ശേഷം മലയാളം എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുക ആണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. നിരുത്തരവാദിത്തപരമായ പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങളാണ് ഭാഷ മാർക്ക് കൂട്ടി നൽകാത്തതിന്റെ പ്രധാന കാരണം എന്ന് പറഞ്ഞാൽ ചാണ്ടി വുമൺ കേന്ദ്രസർക്കാരിനെ ഒരു തരത്തിലും വിമർശിച്ചിട്ടില്ല. ആശാന്മാരെ പിരിച്ചുവിടുമെന്ന് പറഞ്ഞത് ആരാണ് എന്ന് ചോദിച്ച അദ്ദേഹം സംസ്ഥാനസർക്കാർ അല്ലേ പറഞ്ഞത് അപ്പോൾ ആശാന്മാരെ പിരിച്ചുവിടാനുള്ള അധികാരംവരെ സംസ്ഥാന സർക്കാരിനാണെങ്കിൽ അവർക്ക് വേണ്ട ആനുകൂല്യങ്ങൾ കൊടുക്കേണ്ട ഉത്തരവാദിത്വവും സംസ്ഥാന സർക്കാരാണ് എന്ന് സംസ്ഥാന സർക്കാർ അതിൽ നിന്ന് മാറി നിന്നതുകൊണ്ട് കേന്ദ്രസർക്കാരുടെ തലയിൽ കുറ്റം ആരോപിക്കുകയാണ് എന്ന് പറഞ്ഞു. കേന്ദ്രസർക്കാരിന്റെ വാദങ്ങളെയെല്ലാം ശരിവയ്ക്കുന്ന തരത്തിലായിരുന്നു ചാണ്ടി ഉമ്മന്റെ വാക്കുകൾ. കേന്ദ്രസർക്കാർ ഈ കാര്യത്തിൽ ഒരുതരത്തിലും ഉത്തരവാദികളല്ല എന്ന് പറഞ്ഞുകൊണ്ട് കണ്ണടച്ചിരുട്ടാക്കുകയാണ് കോൺഗ്രസ് നേതൃത്വത്തിന്റെ യുവ നിരയും എന്ന് ഇതോടെ ഉറപ്പായി. കോൺഗ്രസിന്റെ ആധാർധാരയിൽ ബിജെപി അനുഭവമാണ് നിലനിൽക്കുന്നത് എന്നുള്ളതിന്റെ ഉറപ്പുതന്നെയായിരുന്നു ചാണ്ടി ഉമ്മന്റെ വാക്കുകൾ. സംസ്ഥാന സർക്കാരിനെ മാത്രം ഊറ്റം പറഞ്ഞു കൊണ്ട് കേന്ദ്രസർക്കാരിനെ രക്ഷിച്ചെടുക്കാനുള്ള രാഹുൽമാൻ കൂട്ടത്തിന്റെ ഉൾപ്പടെയുള്ള വാക്കുകൾക്ക് അനുഭവ തരത്തിലുള്ള ചാണ്ടി ഉമ്മന്റെ നിലപാട് സംസ്ഥാന സർക്കാർ ആശ മാർക്ക് നൽകുന്ന വിഹിതവും ഇപ്പോൾ അനുവദിച്ച ആളു കൂര്യങ്ങളും ഒക്കെ വിസ്മരിച്ചുകൊണ്ടുള്ളതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *