Your Image Description Your Image Description

സംരക്ഷിത സമുദ്രമേഖലകളിൽ പാരിസ്ഥിതിക നിയമലംഘനങ്ങൾ കണ്ടെത്തിയാൽ നടപടിയെടുക്കുമെന്ന് അബൂദബി പരിസ്ഥിതി ഏജന്‍സി. മുത്തുച്ചിപ്പി വാരുന്നതടക്കമുള്ള നിയമലംഘനങ്ങൾ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ജലജീവികളെയും ജൈവവൈവിധ്യത്തെയും സംരക്ഷിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംരക്ഷിത പ്രദേശത്ത് മത്സ്യബന്ധനവും വേട്ടയും അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിട്ടുള്ളതാണ്.

റാസ് ഗനാദാ, സഅദിയാത്ത് മറൈന്‍ നാഷനല്‍ പാര്‍ക്ക്, മറാവ മറൈന്‍ ബയോസ്ഫിയര്‍ റിസര്‍വ്, അല്‍ യാസത് പ്രൊട്ടക്ടഡ് ഏരിയ എന്നിവയാണ് അബൂദബിയിലെ സമുദ്ര സംരക്ഷിത മേഖലകള്‍. അധികൃതരുടെ അനുമതിയില്ലാതെ മത്സ്യബന്ധനം നടത്തുന്നതും സമുദ്ര വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതും 1000 ദിര്‍ഹം പിഴ ചുമത്തപ്പെടാവുന്ന കുറ്റമാണ്. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴത്തുക വര്‍ധിക്കും. സമുദ്ര സംരക്ഷിത മേഖലകളിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെങ്കില്‍ കൂടുതല്‍ ശിക്ഷകള്‍ ചുമത്തും.

Related Posts