Your Image Description Your Image Description

ദുബായിൽ മയക്കുമരുന്ന് ഗുളികകൾ കടത്തിയ രണ്ട് ആഫ്രിക്കൻ വംശജർക്ക് രണ്ടു ലക്ഷം ദിർഹം പിഴയും ഏഴു വർഷം തടവും ശിക്ഷ വിധിച്ചു.രാജ്യത്ത് നിയന്ത്രണമുള്ള 1200 ഗുളികകളാണ് പ്രതികളിൽ നിന്ന് കണ്ടെടുത്തിരുന്നത്. ശിക്ഷാ കാലാവധിക്ക് ശേഷം പ്രതികളെ നാടുകടത്താനും വിധിച്ചിട്ടുണ്ട്. സ്ത്രീയും പുരുഷനുമാണ് സംഭവത്തിൽ പിടിയിലായത്.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഇൻസ്പെക്ടർ പതിവ് പരിശോധനക്കിടെ ഒരു യാത്രക്കാരന്റെ ലഗേജിൽ അസാധാരണമായ വസ്തു കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്തപ്പോൾ നിരോധിത വസ്തുക്കൾ കൈവശം വെച്ചിട്ടില്ലെന്ന് യാത്രക്കാരൻ പറഞ്ഞു. തുടർന്ന് നടന്ന പരിശോധനയിൽ നിയന്ത്രിത മരുന്നുകളെന്ന് സംശയിക്കുന്ന ഗുളികകൾ വലിയ അളവിൽ കണ്ടെത്തുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *