Your Image Description Your Image Description

ഒമാനിൽ വേനൽ കാലത്ത് മുങ്ങി മരണങ്ങൾ വർധിക്കുന്നതിനാൽ കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധവേണമെന്ന് അധികൃതർ. 2020ൽ 361 മുങ്ങി മരണങ്ങളാണുണ്ടായത്. 2021ൽ 521 ആയി ഉയർന്നു. ഒരു വർഷം 44 ശതമാനം വർദ്ധനവാണുണ്ടായത്. ബാക്കിയുള്ള വർഷങ്ങളുടെ റിപ്പോർട്ടുകൾ ലഭ്യമായിട്ടില്ല.

ചൂടു വർധിക്കുന്നതോടെ ഇതിന് ആശ്വാസം കിട്ടാനായി കുടുംബത്തോടെ ബീച്ചുകളിലും സ്വിമ്മിങ് പൂളുകളിലും വാദികളിലും പോയി വിശ്രമിക്കുന്നത് സാധാരണമാണ്. എന്നാൽ ഇത്തരം ഘട്ടങ്ങളിൽ കുട്ടികളും കൗമാരക്കാരും വെള്ളത്തിൽ മുങ്ങി മരിക്കുന്നത് തടയേണ്ടതുണ്ട്. അതിന് ശക്തമായ ബോധവത്കരണ മുൻകരുതലുകളും സുരക്ഷാ മാനദന്ധങ്ങൾ പാലിക്കലും ആവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *