Your Image Description Your Image Description

ടെൽ അവീവ്: ഇടവേളയ്ക്കുശേഷം ഗാസയിൽ യുദ്ധം പുനരാരംഭിക്കാൻ പോകുന്നുവെന്ന വാർത്ത ആശങ്കയോടെയാണ് ബന്ദികളുടെ കുടുംബങ്ങൾ നോക്കികാണുന്നത്. വെടിനിർത്തൽ കരാർ പാലിക്കുന്നില്ലെന്നാരോപിച്ച് ഇരുപക്ഷവും യുദ്ധത്തിനു കോപ്പുകൂട്ടുമ്പോൾ ബന്ദിമോചനം അനിശ്ചിതത്തിൽ ആയിരിക്കുകയാണ്.

ഹമാസ് മോചിപ്പിച്ച ബന്ദികൾ പുറത്തുവരുമ്പോൾ അവർ തട‌വിലനുഭവിച്ച ക്രൂരപീഡനങ്ങൾകൂടിയാണ് വെളിപ്പെടുന്നത്.നീണ്ട 16 മാസങ്ങൾക്കുശേഷമാണ് 24 വയസുക്കാരന്റെ പീഡാനുഭവങ്ങൾ പുറത്ത് വന്നത്.

ഭൂഗർഭ തുരങ്കത്തിൽ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടിരിക്കുന്ന അലോണിന്‍റെ ഭക്ഷണം എല്ലാ ദിവസവും ഒരു കഷണം റൊട്ടിയാണ്. ചിലപ്പോൾ അതുപോലുമുണ്ടാകില്ല. അവൻ 493 ദിവസം സൂര്യപ്രകാശം കണ്ടിരുന്നില്ല. വെടിനിർത്തൽകരാർ ഉപേക്ഷിക്കരുതെന്നും സാധ്യമെങ്കിൽ ബന്ദികളുടെ മോചനം വേഗത്തിലാക്കണമെന്നുമാണു ത‌ടവിലാക്കപ്പെട്ടവരുടെ ബന്ധുക്കൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് അഭ്യർഥിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *