Your Image Description Your Image Description

നാളികേര വില കുതിക്കുകയാണ്. ഇതോടെ വെളിച്ചെണ്ണയുടെ വിലയിൽ കൈ പൊള്ളുകയാണ്. ചില്ലറ വിൽപനയിൽ 88 രൂപയും മൊത്ത വിൽപനയിൽ 81ഉം വിലയീടാക്കുന്ന സംരംഭരണശാലകൾ കിലോക്ക് 76 രൂപ വെച്ച് തേങ്ങ വാങ്ങുന്നുണ്ട്.

വ്യാവസായിക ആവശ്യങ്ങൾക്ക് ഇതര എണ്ണക്കുരുകളെ അപേക്ഷിച്ച് കൊപ്രയുടെ ഡിമാൻഡ് വർധിച്ചതും തമഴ്നാട്ടിലെ കേരകർഷകർ ഇളനീർ വിപണിയിൽ ശ്രദ്ധയൂന്നിയതുമാണ് കേരളത്തിന്റെ തേങ്ങക്ക് വൻതോതിൽ ആവശ്യമുയർത്തിയത്. ഇറക്കുമതിയിലെ ഇടിവും ഉൽപാദന രംഗത്തെ തളർച്ചയും വിലവർധനക്ക് ഇടയാക്കിയതായി പറയുന്നു.

ഇരട്ടിയിലധികം വില വർധിച്ചതോടെ വെളിച്ചെണ്ണക്ക് പകരം പാം ഓയിലും സൂര്യകാന്തി ഓയിലും അടുക്കളയിൽ ഇടംപിടിച്ചു. അര ലിറ്റർ വെളിച്ചെണ്ണയുടെ വിലക്ക് രണ്ടു ലിറ്റർ ലഭിക്കുന്നതിനാലാണ് വീട്ടമ്മമാർ പാം ഓയിലിലേക്കും സൂര്യകാന്തി എണ്ണയിലേക്കും വഴിമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts