Your Image Description Your Image Description

രാജ്യത്ത്  ശ്വാസകോശ അർബുദ കേസുകളിൽ 40 ശതമാനം വരെ വർധനയെന്ന് ബംഗളൂരുവിലെ സംപ്രദ ആശുപത്രി മെഡിക്കൽ ഓങ്കോളജി മേധാവി ഡോ. രാധേശ്യാം നായിക് പറഞ്ഞു. ശ്വാസകോശ അർബുദ ദിനത്തോടനുബന്ധിച്ച് ഓൺലെനായി സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്വാസകോശ അർബുദവുമായി ബന്ധപ്പെട്ട കേസുകളിൽ ഏകദേശം 10 മുതൽ 30 ശതമാനവും പുകവലിക്കാത്തവരിലാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. പുകവലിക്കാത്തവരിൽ അർബുദത്തിന് പ്രധാന കാരണം പുകവലിക്കുന്നവരുമായുള്ള സമ്പർക്കം, മരം അല്ലെങ്കിൽ കരി പോലുള്ള വസ്തുക്കൾ കത്തിക്കുന്നത്, തൊഴിൽ പരമായ സമ്പർക്കം, ശ്വാസകോശരോഗങ്ങൾ എന്നിവയാണ്.

Related Posts