Your Image Description Your Image Description

ഡൽഹി: ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്കും രാഷ്‌ട്രപതിക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്ക് പിന്നാലെ ജുഡീഷറിക്കെതിരേ രൂക്ഷവിമർശനവുമായി ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ.

ജഗ്ദീപ് ധൻകറുടെ പ്രതികരണം…

സുപ്രീംകോടതിക്ക് പ്രത്യേകാധികാരം നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 142നെ “ആഴ്ചയിലെ 24 മണിക്കൂറും ജുഡീഷറിക്കു ലഭ്യമാകുന്ന ജനാധിപത്യശക്തികൾക്കെതിരായ ആണവ മിസൈൽ’എന്നാണു ധൻകർ വിശേഷിപ്പിച്ചത്.

ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്‌ട്രപതിക്ക് മൂന്നു മാസം സമയപരിധി നിശ്ചയിച്ച വിധിയെ പരാമർശിച്ച് കോടതികൾ രാഷ്‌ട്രപതിക്ക് ഉത്തരവിടുന്ന സ്ഥിതിയുണ്ടാകാൻ പാടില്ല. ജഡ്ജിയുടെ വീട്ടിൽനിന്നു പണം കണ്ടെത്തിയ സംഭവം നടന്ന മാർച്ച് 14നുശേഷം ഏഴു ദിവസത്തേക്ക് പണം കണ്ടെത്തിയത് ആരുമറിഞ്ഞില്ല. ഇതുവരെ എഫ്ഐആർ രേഖപ്പെടുത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Related Posts